രാജധാനി എസ്പ്രെസ്സിൽ വെച്ചായിരുന്നു ഈ സംഭവം നടന്നത്. മണിപ്പാൽ സർവ കലാശാലയിൽ പഠിച്ചുകൊണ്ടിരിക്കുന്ന മലയാളിയായ ഒരു വിദ്യാർത്ഥിനിയെ ആയിരുന്നു രാജധാനി എക്സ്പ്രസിൽ മദ്യം നൽകിക്കൊണ്ട് സൗഹൃദം സ്ഥാപിച്ചെടുത്കൊണ്ട് പത്തനംതിട്ട സ്വദേശിയായ മലയാളി സൈനികൻ പീഡിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പത്തനംതിട്ട സ്വദേശിയായ പ്രതീഷ് ആണ് പ്രതി.
പ്രതി പ്രതീഷ് കുമാറിനെ ആലപ്പുഴ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനി ആയിരുന്നു പീഡിപിക്കപ്പെട്ട പെൺകുട്ടി. എറണാകുളത്തിനും ആലപ്പുഴക്കും ഇടയിൽ വച്ചായിരുന്നു ഈ സംഭവം നടന്നത്. കാശ്മീരിൽ സൈനികനായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന പ്രതി പ്രതീഷ് കുമാർ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഉടുപ്പിയിൽ നിന്നും ആയിരുന്നു പെൺകുട്ടി ട്രെയിനിൽ കയറിയത്.
ട്രെയിനിലെ അപ്പർ ബത്തിൽ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന പ്രതി പെൺകുട്ടിയോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് നിർബന്ധിച്ചു മദ്യം നൽകുകയും ശേഷം ലൈം ഗി ക മാ യി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലെത്തിയ യുവതി ഭർത്താവിനോട് ഇക്കാര്യങ്ങളെല്ലാം പറയുകയായിരുന്നു. തുടർന്ന് ഭർത്താവ് തിരുവനന്തപുരം പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് രാത്രി തന്നെ കടപ്രയിലെ പ്രതിയുടെ വീട്ടിലെത്തി പോലീസ് സൈനികനെ അറസ്റ്റ് ചെയ്തു. എന്നാൽ യുവതിക്ക് മദ്യം നൽകിയിരുന്നു എന്നും പീ ഡി പ്പി ച്ചി ട്ടി ല്ല എന്നുമാണ് സൈനികൻ പോലീസിനോട് പറയുന്നത്. കഴിഞ്ഞ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു യുവതി. രാജധാനി സ്പ്രെസ്സിൽ വച്ചായിരുന്നു ഈ സംഭവം നടന്നത്.