സ്ത്രീകളുടെ കുളി ഒളിഞ്ഞിരുന്നു കണ്ടു ആസ്വദിക്കലും അടിവസ്ത്രങ്ങൾ പോലും വെറുതെ വിടാത്ത ആളായിരുന്നു സന്തോഷ് എന്ന് പോലീസ്

ഓരോ ദിവസവും സ്ത്രീകൾക്കെതിരെയുള്ള പലതരത്തിലുള്ള ആ ക്ര മ ണ ങ്ങളും നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് പലപ്പോഴും സ്ത്രീകൾ സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള ചില വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ചില സാമൂഹികവിരുദ്ധർ സ്ത്രീകളുടെ വസ്ത്രങ്ങൾ പോലും വെറുതെ വിടില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ലൈം, ഗി, ക വൈകൃതം ഉള്ളവരും നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട് എന്നതാണ് ഏറ്റവും വേദനാജനകം. അത്തരത്തിൽ ഒരു വാർത്ത ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

സ്ത്രീകൾക്ക് എതിരായ അ തി ക്ര മ കേസുകളിൽ പിടിയിലായ സന്തോഷ് വളരെയധികം ലൈം,ഗി, ക വൈകൃതമുള്ള ഒരു വ്യക്തിയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നത്. വീടുകളിലും മറ്റും കയറി സ്ത്രീകളുടെ അടിവസ്ത്രം അടക്കം മോഷ്ടിക്കുന്നത് ഇയാളുടെ ഒരു ശീലമായിരുന്നു എന്ന് അറിയുന്നു. അതുപോലെ തന്നെ സ്ത്രീകളെ ഒളിഞ്ഞു നോക്കുന്നതും അവരെ കയറി പിടിക്കുന്നത് ഒക്കെ ഇയാൾ ഒരു സ്ഥിരം പരിപാടിയാക്കി മാറ്റിയിരുന്നു.

പ്രതിക്കെതിരെ അന്വേഷണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ശക്തമായ വകുപ്പുകൾ ചാർത്തി ആയിരിക്കും പോലീസ് അറസ്റ്റ് ചെയ്യുക. സ്ത്രീകളെ കയറി പിടിച്ചതിന് ശേഷം ആർക്കും യാതൊരു സംശയവും വരാതിരിക്കുവാൻ വേണ്ടിയാണ് സന്തോഷ് തല മൊട്ടയടിച്ചത്. തലയ്ക്ക് നീര് വയ്ക്കുന്നത് കാരണമാണ് ഇത് എന്നും അയാൾ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ രേഖചിത്രവും ഒക്കെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു കാണാൻ സാധിച്ചിരുന്നത്.

അതോടൊപ്പം തന്നെ ഡാഷ്ബോർഡുകളിൽ പതാകയും ഉണ്ടായിരുന്നു. അതോടെയാണ് ഈ അന്വേഷണം മന്ത്രി റോഷി അഗസ്റ്റിലേക്ക് എത്തപ്പെടുന്നത്. ജലവിഭവം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കേരള വാഹന ഉപയോഗിക്കുന്ന മന്ത്രി റോഷി ആഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറേ കണ്ടെത്തിയതോടെയാണ് സന്തോഷ് എന്ന വ്യക്തിയുടെ യഥാർത്ഥ മുഖം പുറംലോകം തിരിച്ചറിഞ്ഞത്. വനിതാ ഡോക്ടർമാർക്കെതിരെ ആക്രമം ഉണ്ടായ സമയത്ത് കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ഫോൺ അവിടുത്തെ ടവർ പരിധിയിൽ തന്നെയായിരുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുകയായിരുന്നു സന്തോഷിന്റെ രേഖാചിത്രം പുറത്ത് വിട്ടതോടെയാണ് അധ്യാപികയായ അശ്വതി നായർ തന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച വ്യക്തിയുമായി അയാൾക്ക് സാമ്യം ഉണ്ടായെന്ന് തുറന്നു പറഞ്ഞിരുന്നത്.

ഈ ഒരു മൊഴിയും വളരെയധികം സഹായകമായി പോലീസിന് മാറുകയായിരുന്നു ചെയ്തത്. എന്നാൽ പിന്നീടാണ് പ്രതി ഒരാൾ തന്നെയാണെന്ന് പോലീസ് മനസ്സിലാക്കുന്നത്. രേഖാചിത്രം പുറത്തുവന്നതോടെയാണ് കൂടുതൽ ആളുകൾ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ വാർത്തകൾ ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply