ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി ഒളിച്ചോടിയ യുവതിയെ നാട്ടുകാർ പിടിച്ചു തിരിച്ചേൽപ്പിച്ചു – ഒടുവിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു ഭാര്യയും കാമുകനും ചെയ്തത് കണ്ടോ !

ഇന്ന് നാട്ടിൽ കണ്ടു വരുന്ന ഒരു പുതിയ ട്രെൻഡ് ആണ് അവിഹിതം, പഴയ പോലെ അല്ല കാര്യങ്ങൾ. സ്ത്രീകൾ വിവാഹ ശേഷം അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണം എന്നൊക്കെ പറഞ്ഞാൽ പെരടിക്ക് കിട്ടും അടി. കാലം മാറിയപ്പോൾ സ്ത്രീകളും പുതിയ വഴികൾ തേടി അവരുടെ സന്തോഷങ്ങൾ കണ്ടെത്താൻ. എന്നാൽ അത് ചിലരുടെയെങ്കിലും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാൻ സാധ്യമായ രീതിയിലേക്ക് എത്തി എന്നത് സത്യമായ കാര്യമാണ്.

വിവാഹ ശേഷം ഭർത്താവുമായുള്ള ലൈംഗിക ബന്ധം പോലും ചില സ്ത്രീകൾക്ക് സുഖം നൽകുന്നില്ല അല്ലെങ്കിൽ അവരെ തൃപ്തർ ആക്കുന്നില്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇതുമൂലം നിരവധി സ്ത്രീകളാണ് അന്യ പുരുഷന്മാരുടെ കൂടെ പോകുന്നത്.

ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇങ്ങനെയാണ്, കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിന്റെ തലകയ്ക്കടിച്ചു കൊലപ്പെടുത്തി, ഒടുവിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. നിംഗരാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാമുകൻ ബിരേഷും ഭാര്യ കാവ്യയും ചേർന്നാണ് ഭർത്താവ് നിംഗരാജ് നെ ഇല്ലാതാക്കിയത്.

ബാംഗ്ലൂരിൽ ജൂൺ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിംഗരാജ് നെ മരിച്ച നിലയിൽ സ്വന്തം വീട്ടിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളോട് ഭാര്യയെ കാവ്യ ആദ്യം പറഞ്ഞത് നിംഗരാജ് ടെറസിൽ നിന്നും കാല് തെറ്റി വീണ് മരിക്കുകയായിരുന്നു എന്നാണ്. എന്നാൽ കാവ്യയുടെ നാടകം മനസ്സിലാക്കിയ ബന്ധുക്കൾ ഈ വിവരം പോലീസിൽ അറിയിക്കുകയും, അന്വേഷണം നടത്തുകയുമായിരുന്നു.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസിന് ഇത് സ്വാഭാവിക മരണം അല്ല എന്ന് വ്യക്തമായിരുന്നു. അങ്ങനെയാണ് നിംഗരാജ് തലയ്ക്ക് ലഭിച്ച ശക്തമായ ക്ഷതം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തുന്നത്. കൂടുതൽ ചോദ്യം ചെയ്തതോടെ ഭാര്യ കാവ്യ പോലീസിനോട് എല്ലാം തുറന്നു പറയുകയായിരുന്നു. താനും താൻ സ്നേഹിച്ച കാമുകൻ ബിരേഷും ചേർന്നാണ് ഭർത്താവിനെ കൊന്നതെന്ന് ഇരുവരും സമ്മതിച്ചു.

എന്നാൽ മൂന്നു മാസത്തിനു മുൻപേ കാവ്യയും ബിരേഷും ശക്തമായ പ്രണയത്തിൽ ആയിരുന്നെന്നും, ഇരുവരും ഒരുതവണ ഒളിച്ചോടി പോയിരുന്നതുമാണ്. ഇരുവരെയും പിടിച്ചു കാവ്യയെ നിംഗരാജുമായി വീണ്ടും യോജിപ്പിച്ചത് നാട്ടുകാരാണ്. ഇനി കാവ്യയും ബിരേഷും തമ്മിൽ യാതൊരു ബന്ധവും ഉണ്ടാകില്ല എന്ന ഉറപ്പിൽ ആണ് നിംഗരാജ് കാവ്യയെ വീണ്ടും സ്വീകരിക്കുന്നത്. ഒടുവിൽ ആ ദാരുണ സംഭവം നടക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply