വൈദ്യന്റെ മുന്നിൽ വെച്ച് റഷീദ് ഭാര്യയുമായി ബന്ധപ്പെട്ടു ! കാരണം വൈദ്യൻ തൃപ്തൻ ആയാൽ സമ്പത്ത് ലഭിക്കുമെന്ന് വിശ്വസിച്ചു

നാടിനെ നടുക്കിയ ഒരു സംഭവമാണ് പത്തനംതിട്ടയിൽ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത് ഐശ്വര്യം ലഭിക്കും എന്ന പേരിൽ ന,ര. ബ ലി നടത്തിയ ഈ സംഭവം വലിയൊരു അമ്പരപ്പ് തന്നെയാണ് ഓരോരുത്തരിലും ഉണ്ടാക്കിയിരിക്കുന്നത്. വലിയ ഞെട്ടലോടെയാണ് ഈ വാർത്തയെക്കുറിച്ച് ഓരോരുത്തരും കേൾക്കുന്നതും കാണുന്നതും ഒക്കെ. തിരുവല്ല കാരനായ ഭഗവത് സിംഗ് ഭാര്യ ലൈല പെരുമ്പാവൂർ സ്വദേശി ശിഹാബ് എന്നിവരാണ് നിലവിൽ ഇക്കാര്യത്തിൽ പ്രതികളായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് മൂന്നുപേർക്കും ഈ കൊ, ല പാ, , ,തകത്തിൽ ഒരേ പോലെ തന്നെ പങ്കുണ്ട് എന്നാണ് പോലീസ് അറിയിക്കുകയും ചെയ്തിരിക്കുന്നത്.

വളരെയധികം ഞെട്ടലോടെയാണ് ഇവരുടെ ഓരോ വാർത്തകളും ഇപ്പോള് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പോ,സ്റ്റു, മോ ർട്ടത്തിനു ശേഷം മാത്രമാണ് ഈ കൊ- ല. പാ തകം നടന്ന രീതി ഏത് തരത്തിൽ ആയിരിക്കും എന്നത് പോലീസിന് വ്യക്തമാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ ആളുകൾ ഇതിൽ ഇരയായിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. ജൂണിലും സെപ്റ്റംബറിലും ആയിട്ടാണ് രണ്ടുപേരുടെയും മ ര ണങ്ങൾ സംഭവിക്കുന്നത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസിലി കടവന്ത്ര സ്വദേശി പത്മം എന്നിവരെയാണ് ഇവർ ക്രൂ, ര , തയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്.

രണ്ട് സ്ത്രീകളും ശിഹാബിന് നല്ല പരിചയവും ഉണ്ടായിരുന്നവർ ആണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശിഹാബ് റാഷിദ് വൈദ്യനുമായി പരിചയത്തിൽ ആവുകയാണ് ചെയ്തത്. ഒരു ഫേക്ക് അക്കൗണ്ട് ആയിരുന്നു അത്. ശ്രീദേവി എന്നായിരുന്നു വ്യാജ അക്കൗണ്ടിന്റെ പേര്. ശേഷം പെരുമ്പാവൂരിൽ ഒരു വൈദ്യൻ ഉണ്ടായെന്നും റാഷിദ് എന്ന ഒരു സിദ്ധൻ ആണ് എന്നും അയാളെ തൃപ്തിപ്പെടുത്തുകയാണെങ്കിൽ സമ്പത്ത് ലഭിക്കുമെന്നും വിശ്വസിപ്പിക്കുകയും ചെയ്തു.

തുടർന്ന് വൈദ്യന്റെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുൻപിൽ വച്ച് തന്നെ അയാളുടെ ഭാര്യയുമായി ലൈം, ഗി, ക, ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു ചെയ്തത്. ഇങ്ങനെ ചെയ്യുക ആണെങ്കിൽ സമ്പത്ത് ലഭിക്കുമെന്ന് ആരോ റഷീദിനോട് പറയുകയായിരുന്നു. ഐശ്വര്യമാണ് ആവശ്യമെങ്കിൽ നൽകേണ്ടത് സ്ത്രീകളെയാണ് എന്നും പറഞ്ഞു. അ,ശ്ലീ, ല സിനിമയിൽ അഭിനയിക്കാൻ ആളെ വേണം എന്ന് പറഞ്ഞാണ് റോസിലിയെ റഷീദ് കൂട്ടിക്കൊണ്ടുപോകുന്നത്. 10 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത് എന്നും പറയുന്നുണ്ടായിരുന്നു. തുടർന്നാണ് നരബലി നടന്നത്. പഞ്ചായത്ത് പണിതു നൽകിയ ഒരു കെട്ടിടത്തിലായിരുന്നു ഇത്തരത്തിലുള്ള പല കാര്യങ്ങളും നടക്കുന്നത്. തിരുമ് ചികിത്സക്കും മറ്റുമായി നിരവധി ആളുകൾ ആയിരുന്നു അവിടെ എത്തിയിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply