ടൈൽ പണിക്കാരന്റെ പണി കണ്ടു ഇഷ്ട്ടപെട്ടു കാസറഗോഡ് നിന്നും പ്രവാസിയുടെ ഭാര്യ അന്യസംസഥാന തൊഴിലാളിയുമായി ഒളിച്ചോടി – ഒടുവിൽ സംഭവിച്ചത് കണ്ടോ

കാസർഗോഡ് മഞ്ചേശ്വരം സ്വദേശിയായ യുവതിയെ ഒമ്പത് മാസങ്ങൾക്ക് മുൻപ് കാണാതായിരുന്നു. എന്നാൽ ആ യുവതിയെ ഉത്തർപ്രദേശിൽ നിന്നും കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഷാഹിദ എന്ന 35 കാരിയെ ആയിരുന്നു കാണാതായത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. ഷാഹിദയെ അന്യസംസ്ഥാന തൊഴിലാളിയായ കാമുകനൊപ്പം ആയിരുന്നു ഉത്തർപ്രദേശിൽ നിന്ന് കണ്ടെത്തിയത്.

അവിടെ നിന്നും കണ്ടെത്തിയ യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. കോടതിയിൽ ഹാജരാക്കിയെങ്കിലും യുവതി കാമുകനോടൊപ്പം വീണ്ടും ഉത്തർപ്രദേശിലേക്ക് മടങ്ങി പോവുകയായിരുന്നു. ഷാഹിദിയുടെ ഭർത്താവ് പ്രവാസിയാണ് ഇവർക്ക് ഒരു മകനും ഉണ്ട്. ഭർത്താവിനെയും മകനേയും ഉപേക്ഷിച്ചാണ് ഷാഹിദ ഇതര സംസ്ഥാന തൊഴിലാളിയോടൊപ്പം ഇറങ്ങിപ്പോയത്. ഷാഹിദ വീട്ടിൽ നിന്നും പോകുന്ന സമയത്ത് മംഗലാപുരം ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്.

എന്നാൽ പിന്നീട് തിരിച്ചു വന്നിരുന്നില്ല. ആശുപത്രിയിൽ പോയ ഷാഹിദ തിരിച്ചു വരാതായപ്പോൾ വീട്ടുകാർ പരിഭ്രമിച്ചു. കാണാതായ ഷാഹിദയെക്കുറിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഷാഹിദയെ കണ്ടെത്തുവാൻ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്വേഷണത്തിൽ യാതൊരു വിവരവും ലഭിക്കാതിരുന്നപ്പോൾ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

ആ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണസംഘത്തിൻ്റെ അന്വേഷണത്തിന് ഒടുവിൽ ആണ് ഷാഹിദയെ കണ്ടെത്തിയത്. ഉത്തർപ്രദേശ് സ്വദേശിയായ കാമുകനൊപ്പം ഉത്തർപ്രദേശിൽ നിന്നാണ് ഷാഹിദയെ അന്വേഷണസംഘം കണ്ടെത്തിയത്. തുടർന്ന് പോലീസ് ഷാഹിദയെ കസ്റ്റടിയിലെടുക്കുകയായിരുന്നു. ഷാഹിദയെ കോടതിയിൽ എത്തിച്ചപ്പോൾ മകൻ അമ്മയുടെ അടുത്ത് വന്ന് കരഞ്ഞുകൊണ്ട് കൂടെ വരാൻ ആവശ്യപ്പെട്ടു.

എന്നാൽ ഷാഹിദ അതിന് തയ്യാറായിരുന്നില്ല. മകൻ കരഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ഉത്തർപ്രദേശിലേക്ക് തിരിച്ചു പോവുകയായിരുന്നു. കാമുകൻ ടൈൽസ് ജോലിക്കായി നാട്ടിൽ വന്നതായിരുന്നു അവിടെ വെച്ച് ഷാഹിദ അയാളുമായി അടുപ്പത്തിലാവുകയും കൂടെ ഒളിച്ചോടി പോവുകയും ആയിരുന്നു. വിദേശത്ത് സ്വന്തം കുടുംബം പോറ്റുവാൻ ജോലിക്കായി പോയ ഭർത്താവിനോടാണ് ഇത്തരം ഒരു ചതി ഇവർ ചെയ്തത്.

അന്യ സംസ്ഥാനത്തുനിന്നും വന്ന ഒരാളെ കണ്ടപ്പോൾ സ്വന്തം ഭർത്താവിനെയും മകനെയും മറന്നുകൊണ്ട് അയാളോടൊപ്പം പോകാൻ തയ്യാറായ സ്ത്രീയാണ് ഷാഹിദ. മകൻ കരഞ്ഞുകൊണ്ട് വിളിച്ചിട്ടും കൂടെ നിൽക്കാൻ തയ്യാറായിരുന്നില്ല ഇവർ .ഇതിൽ നിന്നും ബന്ധങ്ങൾക്ക് ഇവർ യാതൊരു വിലയും നൽകുന്നില്ലെന്ന് മനസ്സിലാക്കാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply