യോഗയോടുള്ള ഇഷ്ട്ടം കൊണ്ട് കേരളത്തിൽ എത്തിയ വിദേശവനിതയെ ചതിയിലൂടെ ബന്ധപെട്ടു വൈദ്യൻ !

തിരുവനന്തപുരത്ത് നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. യോഗ പഠിക്കാൻ കേരളത്തിൽ എത്തിയ ബെൽജിയം സ്വദേശിനിയായ വിദേശ വനിതയെ പീഡനത്തിനിരയാക്കിയ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വാർത്തയാണ് പുറത്തു വരുന്നത്. തിരുവനന്തപുരം കോട്ടൂർ സ്വദേശി ഷാജിയാണ് അറസ്റ്റിൽ ആയത്. 44 വയസ്സായിരുന്നു. ജനുവരി 15നാണ് ഈ സംഭവം നടക്കുന്നത്. ഹോം സ്റ്റൈയിൽ താമസിക്കുകയായിരുന്നു വിദേശ വനിതയെ സൗഹൃദം നടിച്ച് തന്നെ ആയുർവേദ ചികിത്സ കേന്ദ്രത്തിലേക്ക് ഇവർ വിളിച്ചുവരുത്തി ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി.

ആയുർവേദ ചികിത്സ നൽകാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇയാൾ വിദേശ വനിതയെ ചികിത്സ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു ചെയ്തത്. യോഗ പഠിക്കുന്നതിനായി മൂന്നു മാസങ്ങൾക്ക് മുൻപാണ് വിദേശ വനിത തിരുവനന്തപുരത്തെത്തുന്നത്. തുടർന്നാണ് പീഡനത്തിനിരയായതിന്.

പിന്നാലെ എറണാകുളത്തേക്ക് പോവുകയും ചെയ്തു. തുടർന്ന് അസുഖബാധിതയായതിനെ തുടർന്ന് വീണ്ടും തിരുവനന്തപുരത്തെത്തി. തുടർന്നാണ് കാട്ടാക്കടയിലുള്ള ആശുപത്രിയിൽ ചികിത്സ തേടുന്നതും. ഇതിനിടയിൽ താൻ പീഡിപ്പിക്കപ്പെടുന്നതായി ഡോക്ടറോട് കരഞ്ഞുകൊണ്ട് വെളിപ്പെടുത്തുകയും ചെയ്തു. ഇവിടെ സഹായിക്കാൻ തനിക്ക് മറ്റ് ആരുമില്ലെന്നും യുവതി ഡോക്ടറെ അറിയിച്ചു. തുടർന്ന് ഡോക്ടറാണ് പോലീസിൽ പരാതി നൽകിയത്. വലിയതോതിൽ തന്നെ ഈ സംഭവം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിദേശത്തു നിന്നും നമുക്ക് അരികിലേക്ക് എത്തുന്നവർ.

അവർ നമ്മുടെ അതിഥികളാണ്. അവരോട് ഇത്തരത്തിലുള്ള രീതി കാണിക്കുന്നത് മോശമല്ലേ എന്നാണ് പലരും കമന്റുകളിലൂടെയും മറ്റും ചോദിക്കുന്നത്. എന്തൊരു കഷ്ടമാണ് ഇത് എന്നും പലരും കമന്റുകളിലൂടെ ചോദിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നായിരുന്നു കേരളം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ പറയാൻ പോലും സാധിക്കില്ല. അത്തരം ഒരു അവസ്ഥയിലേക്കാണ് നമ്മുടെ നാട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് വല്ലാത്തൊരു വേദന തന്നെയാണ് എല്ലാവർക്കും ഇടയിൽ നിറച്ചിരിക്കുന്നത് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

വല്ലാത്ത ദുഃഖമാണ് ഈ വാർത്ത കേൾക്കുമ്പോൾ ഉണ്ടാവുന്നത് എന്നും അന്യ നാട്ടിൽ നിന്നും നമ്മുടെ നാടിനെ വിശ്വസിച്ചു വന്ന ഒരു വ്യക്തി അവർക്ക് ഇവിടെ നിന്നും ഉണ്ടാകേണ്ടി വന്നത് ദുരനുഭവവുമാണ്. ഇത് ഓരോ കേരളീയരെയും സംബന്ധിച്ചിടത്തോളം വേദന നിറയ്ക്കുന്ന സംഭവം തന്നെയാണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഇനി ആർക്കും ഇത്തരം ഒരു അവസ്ഥ വരാതിരിക്കട്ടെ എന്നും ചിലർ കമന്റുകളിലൂടെയും മറ്റും അറിയിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply