ലക്ഷ്മിയെ പിടിച്ച് അടിവയറിന്‌നോക്കി രണ്ട് ചവിട്ട് ചവിട്ടിയാൽ എല്ലാ കാര്യങ്ങളും പുറത്തുവരും; ലക്ഷിമിയെ കുറിച്ച് ഇഷാന് പറയാനുള്ളത് ഇതാണ്!

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ അപ്രതീക്ഷിതമായ മരണവാർത്ത മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു. വളരെ ഞെട്ടലോടു കൂടിയായിരുന്നു ബാലഭാസ്കറിൻ്റെ മരണവാർത്ത മലയാളികൾ കേട്ടത്. സംഗീത ലോകത്തിന് തന്നെ തീരാനഷ്ടമാണ് ബാലഭാസ്കർ എന്ന കലാകാരൻ. ബാലഭാസ്കർ നമ്മെ വിട്ടുപിരിഞ്ഞത് 2018ലായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ദുരൂഹതകളുടെ കെട്ടിതുവരെ അഴിഞ്ഞിട്ടുമില്ല.

ബാലഭാസ്കറിൻ്റെ ബന്ധുക്കൾ പറയുന്നത് അദ്ദേഹത്തിൻ്റെ മരണം ദുരൂഹത നിറഞ്ഞതാണെന്നാണ്. എന്നാൽ പോലീസുകാർ അത് ഒരു അപകടമരണം ആണ് എന്ന തരത്തിലുള്ള റിപ്പോർട്ട് ആയിരുന്നു നൽകിയത്. ബാലഭാസ്കർ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചുവർഷമായെങ്കിലും ഇന്നും മലയാളികളുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അപകടമുണ്ടായ സമയത്ത് ബാലഭാസ്കറിനോടൊപ്പം തന്നെ അദ്ദേഹത്തിൻ്റെ മകൾ തേജസ്വിനിയും മരണപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിൻ്റെ ഓർമ്മദിനം. ബാലഭാസ്കറും മകളും മരിച്ചതിനുശേഷം ഭാര്യ ലക്ഷ്മിയെ പിന്നീട് മാധ്യമങ്ങളിൽ ഒന്നും തന്നെ കണ്ടിട്ടുമില്ല. ബാലഭാസ്കറിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇഷാൻ ലക്ഷ്മിയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഇഷാൻ പറയുന്നത് ഭർത്താവിൻ്റെയും മകളുടെയും വിയോഗത്തിൽ നിന്നും ലക്ഷ്മി ഇതുവരെ മുക്തയായിട്ടില്ലെന്നാണ്.

പലരും പറയുന്നത് ലക്ഷ്മിയുടെ അടിവയറ്റിന് രണ്ട് ചവിട്ടു കൊടുത്തു കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും പുറത്തു പറയും എന്നാണ്. എന്നാൽ ഇഷാൻ പറയുന്നത് അവർ ഒരു സ്ത്രീയാണ്. ഭർത്താവും മകളും ഒരുമിച്ച് നഷ്ടപ്പെട്ടത് ആണെന്ന് കൂടി ഓർമിക്കണം എന്നാണ്. ബാലുവിൻ്റെ കൂടെ ഞാൻ എപ്പോഴുമുണ്ടായിരുന്നെന്നും കൂടാതെ മ്യൂസിക്കിനെ കുറിച്ച് തനിക്ക് അദ്ദേഹത്തോട് പറയാനുള്ള യോഗ്യതയൊന്നും ഇല്ലെന്നും താൻ വിശ്വസിക്കുന്നെന്നാണ്.

തന്നെ ഏൽപ്പിക്കുന്ന ജോലി മാത്രം ചെയ്യുന്നയാളായിരുന്നു താനെന്നും പറഞ്ഞു. ഇഷാൻ പറയുന്നത് താൻ മരിച്ചു കഴിഞ്ഞാൽ എൻ്റെ ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്നു കൊണ്ട് ഇത്തരത്തിൽ സംസാരിക്കേണ്ട ഒരു അവസ്ഥ ചിന്തിക്കണം എന്നാണ്. ലക്ഷ്മിയെ പോയി കണ്ടിരുന്നെന്നും ആ സമയത്ത് അവർക്ക് നടക്കാൻ പോലും വയ്യായിരുന്നെന്നും പറഞ്ഞു. വളരെ സന്തോഷത്തോടുകൂടി ഓടിച്ചാടി നടന്നയാളായിരുന്നു മുൻപ് ലക്ഷ്മിയെന്നും.

ബാലഭാസ്കറിൻ്റെ അപകടം നടക്കുന്ന സമയത്ത് താൻ അതിലെ യാത്ര ചെയ്തിരുന്നെന്ന് കലാഭവൻ സോബി ജോർജ് പറഞ്ഞിരുന്നു. അപ്പോൾ അവിടെനിന്നും രണ്ടുപേരെ സംശയാസ്പദമായി താൻ കണ്ടിരുന്നെന്നും കൂടാതെ ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതപരമായ കൊലപാതകം ആയിരുന്നു ബാലഭാസ്കറിൻ്റെതെന്നും കലാഭവൻ സോബി പറഞ്ഞു.

തന്നെയും അപായപ്പെടുത്തുമെന്ന് കരുതിയാണ് വണ്ടിയെടുത്ത് സോബി പെട്ടെന്ന് പോയതെന്നും കൂടാതെ തന്നെ അവർക്ക് മനസ്സിലായിരുന്നുവെങ്കിൽ അപ്പോൾ തന്നെ കൊന്നു കളഞ്ഞേനെ എന്നും പറഞ്ഞു. വടിവാളുമായി അവനെ വെട്ടടാ എന്ന് ഉച്ചത്തിൽ പറഞ്ഞിരുന്നെന്നും അവിടുന്ന് പെട്ടെന്ന് പോയത് കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും സോബി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply