കൂലിപ്പണിയെടുത്ത് പഠിപ്പിച്ച ഭർത്താവിനെ മറന്ന് കാമുകനൊപ്പം പോയ ഭാര്യ ! ജോലി കിട്ടാൻ വേണ്ടി ആണ് ഭാര്യ കാത്തിരുന്നത്

ഉത്തർപ്രദേശിൽ നിന്നും വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത് ജ്യോതി എന്ന സ്ത്രീയുടെ ഒരു കേസ് ആണ് ഇത്. വിവാഹം കഴിഞ്ഞ് ജോലിക്ക് വീണ്ടും പഠിക്കണമെന്ന് ആഗ്രഹം ഭർത്താവ് സാധിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത് വളരെ നല്ല മനസ്സിന് ഉടമയായ അയാളോട് മോശം പ്രവർത്തി തന്നെയാണ് ജ്യോതി എന്ന സ്ത്രീ ചെയ്തത് തന്റെ വിദ്യാഭ്യാസത്തിന് ഭർത്താവ് സഹായിച്ചതിന് ശേഷം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകൻ ഒപ്പം ജീവിക്കുവാനായി ജോലി തീരുമാനിച്ചു ഇപ്പോൾ ജാർഖണ്ഡിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. കൂലിപ്പണിക്കാരനായ കൻഹായി പണ്ഡിറ്റ് എന്നയാളാണ് ഭാര്യയുടെ വഞ്ചനയ്ക്ക് ഇരയായത് . ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത വ്യക്തിയാണ് കൻഹായി. അതുകൊണ്ട് ചെറിയ ജോലികളൊക്കെ ചെയ്താണ് അദ്ദേഹം വീട്ടു ചെലവുകൾ നടത്തിയിരുന്നത്. കൂലിപ്പണി എടുത്ത് കുടുംബം പോറ്റിയിരുന്ന അയാളോട് ഭാര്യ തനിക്ക് പഠിക്കണമെന്ന് ആഗ്രഹം പറയുകയാണ് ചെയ്തത് .

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോലും തന്റെ ഭാര്യയുടെ ആഗ്രഹം നടത്തിക്കൊടുക്കണമെന്ന് തോന്നി. അങ്ങനെ ഭാര്യയുടെ ആഗ്രഹം നിറവേറ്റാൻ അദ്ദേഹം തീരുമാനിച്ചു ജില്ലയിലെ ബൻസി ബസാർ സ്വദേശിയായ കണ്ഹായി പണ്ഡിറ്റ് 2009ൽ കൽപ്പന കുമാരിയെ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത് വിവാഹശേഷം തുടർ വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം കല്പന പ്രകടിപ്പിച്ചതോടെ അത് നടത്താൻ അദ്ദേഹം തീരുമാനിച്ചു പഠിക്കാനാണ് വിട്ടത്.

വീട്ടിലെ സാഹചര്യം കാരണം അടിച്ചെങ്കിലും ഭാര്യയുടെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു ചെയ്തത് ഭാര്യ ആദ്യം കോളേജിലും പിന്നീട് പഠിച്ചു ഇതിനായി ബാങ്കിൽ നിന്ന് ഇവർ വായ്പയും എടുത്തു ഭാര്യയുടെ നഴ്സിംഗ് കോഴ്സിന് 2 ലക്ഷം രൂപയാണ് അദ്ദേഹം ലോൺ എടുത്തത് രണ്ടു വർഷത്തെ വിദ്യാഭ്യാസത്തിനായി ഇതിന് പുറമേ തന്നെ രണ്ടര ലക്ഷം രൂപയോളം ചിലവാവുകയും ചെയ്തു ഭാര്യയുടെ ഈ പഠനം മൂലം കടയിൽ അദ്ദേഹം മുങ്ങുകയാണ് ചെയ്തത് വിദ്യാഭ്യാസം പൂർത്തിയാക്കിയ കൽപ്പന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുകയായിരുന്നു

ചെയ്തത് അദ്ദേഹം ട്രാക്ടർ ഓടിച്ചും കൂലിപ്പണി ചെയ്തും വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു 200 250 രൂപ മാത്രം വരുമാനമുള്ള അദ്ദേഹം തന്റെ ചെറിയ സമ്പാദ്യത്തിൽ നിന്നും ഉള്ള തുക വായിക്ക് വേണ്ടി മാറ്റിവെച്ചു ഭാര്യയെ മറ്റെവിടെയെങ്കിലും ജോലിക്ക് നോക്കാനായി പറയുകയും ചെയ്തു അങ്ങനെ ഗുജറാത്തിലേക്ക് ജോലിക്കായി പോയി കൊറോണ കാലത്തും ഭാര്യയുടെ എതിർപ്പിനെ തുടർന്ന് അദ്ദേഹം ഗുജറാത്തിൽ തന്നെയാണ് താമസിച്ചത് 2023 മാർച്ചിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങിവന്നു അതിനുശേഷമാണ് ഭാര്യയുടെ മാറ്റത്തിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയത് രാവും പകലും ജോലിക്ക് വേണ്ടി അവർ പുറത്തേക്കു പോയി അതോടൊപ്പം പിന്നീട് അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയുകയും ചെയ്തു ഏപ്രിൽ 14ന് ഭാര്യ 10 വയസ്സുള്ള ആൺകുട്ടിയും കൂട്ടിക്കൊണ്ടുപോയി പിന്നീട് മടങ്ങി വരികയും ചെയ്തില്ല 28,000 രൂപയും സ്വർണാഭരണങ്ങളുമായാണ് ഭാര്യ ഒളിവിൽ പോയത് എന്നാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply