പ്രേമം മൂത്ത് കാമുകനൊപ്പം ഒളിച്ചോടി – എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കണത് കാമുകന് വിവാഹിതരായ സ്ത്രീകളുമായി അവിഹിതം ! യുവതി ചെയ്തത് കണ്ടോ

കാമുകന്റെ അവിഹിതബന്ധം ചോദ്യം ചെയ്ത പെൺകുട്ടിയെ പട്ടിക കൊണ്ട് അടിച്ചു പരിക്കെൽപിച്ച സംഭവമാണ് കഴിഞ്ഞദിവസം തൃക്കാക്കരയിൽ നിന്നും പുറത്തു വന്നത്. ഈ സംഭവത്തിൽ കാമുകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് അറിയുന്നത്. തൃശൂർ മാള സ്വദേശി ഗോപകുമാർ ആണ് അറസ്റ്റിലായത്. ഇയാൾക്ക് 20 വയസ്സായിരുന്നു. ഇയാളുടെ ആക്രമണത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എന്നും ഗോപകുമാറിനെ മറ്റൊരു യുവതിയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതാണ് മർദ്ദിക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.

ഗോപകുമാറും പെൺകുട്ടിയും എറണാകുളത്തെ റസ്റ്റോറന്റിൽ ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി പെൺകുട്ടിയെ റസ്റ്റോറന്റിൽ വെച്ചാണ് ഗോപകുമാർ മർദിച്ചത്. തുടർന്ന് മറ്റു ജീവനക്കാർ ഇടപ്പെട്ട പ്രശ്നം പരിഹരിച്ചു. വൈകുന്നേരം 3:00 മണിയോടെ ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ വിളിച്ചിറക്കിയ ഗോപകുമാർ വീണ്ടും മർദ്ദിക്കുകയായിരുന്നു പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വിളിച്ചു. തുടർന്നാണ് ഗോപകുമാർ പട്ടിക ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്.

പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പോലീസ് എത്തി പെൺകുട്ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൃശൂർ സ്വദേശികളായ ഇരുവരും പ്രണയത്തിൽ ആവുകയും ആറുമാസം മുൻപ് നാടുവിട്ട് എറണാകുളത്ത് എത്തുകയുമായിരുന്നു. ആറ് ദിവസം മുൻപാണ് ഇരുവരും ഉണിച്ചിറയിലെ റസ്റ്റോറന്റിൽ ജോലിക്ക് ഒരുമിച്ച് കയറുന്നത്. ഗോപകുമാറിന് വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ പെൺകുട്ടി ഇതിനെക്കുറിച്ച് ഗോപകുമാറുമായി ചർച്ച ചെയ്തു.

ചോദ്യം ചെയ്യൽ മാറി തുടങ്ങിയപ്പോഴാണ് ഗോപകുമാർ മർദ്ദനം ആരംഭിച്ചത്. വളരെയധികം രൂക്ഷം ആയിട്ടുള്ള കമന്റുകളാണ് ഇയാൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളോട് എങ്ങനെയാണ് ഇടപെടേണ്ടത് എന്ന് പോലും മനസ്സിലാകുന്നില്ല എന്നാണ് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നത്. ഇത്തരക്കാരെ എത്രയും പെട്ടെന്ന് മാനസികരോഗത്തിന് ചികിത്സിക്കുകയാണ് വേണ്ടത് എന്നും അല്ലാത്തപക്ഷം ഇവർക്ക് തക്കതായ ശിക്ഷ നൽകുകയാണ് വേണ്ടത് എന്നുമാണ് ചിലർ കമന്റുകളിലൂടെ അറിയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് പെൺകുട്ടി അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയത്.

അവിഹിതബന്ധം ചോദ്യം ചെയ്തതിന് പെൺകുട്ടി നേരിടേണ്ടിവന്നത് വളരെ ക്രൂരമായ ഒരു അനുഭവമാണ് എന്നും ഇനി ഒരു പെൺകുട്ടിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടാകരുത് എന്നും ആ പെൺകുട്ടി അയാളെ വിശ്വസിച്ചത് കൊണ്ടല്ലേ ഇയാൾക്കൊപ്പം ജീവിക്കാൻ തയ്യാറായത് എന്നും എന്നാൽ വിശ്വാസത്തെ മുതലെടുക്കുകയായിരുന്നില്ല എന്നുമൊക്കെയാണ് ചിലർ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply