കേരളത്തെ നടുക്കിയ നരബലിയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. വാർത്തകൾ വീണ്ടുംപ്രേക്ഷകരെ അമ്പരപ്പിൽ എത്തിച്ചിരിക്കുകയാണ്. പുതിയ പുതിയ വിവരങ്ങൾ ആണ് ഇക്കാര്യത്തെക്കുറിച്ച് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഏറ്റവും പുതുതായി പുറത്തു വരുന്ന ഒരു വിവരം എന്നത് ഇവർ മനുഷ്യമാംസം ഭക്ഷിച്ചു എന്നതാണ്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി റോസ്ലിന്റെ മാംസം ലൈല കറി വച്ചിരുന്നുവെന്നും മൂന്നുപേരും ചേർന്ന് കഴിച്ചു എന്നുമാണ്ലൈല പോലീസിനോട് വെളിപ്പെടുത്തിയത്.
പ്രതികൾ നരഭോജികൾ തന്നെ എന്നാണ് എല്ലാവരും ഇത് കേട്ട് പറയുന്നത്. ബാക്കി മാംസം ഇവർ ഉപ്പിട്ട് വെച്ചു എന്നുമാണ് പറയുന്നത്. മൃതശരീരത്തിൽ കുറച്ചുഭാഗം കാണാതെ വന്ന സമയത്താണ് പോലീസ് ഇവരോട് ഈ ഭാഗം എന്തു ചെയ്തുവെന്ന് ആണ് തിരക്കിയത്. ആ സമയത്താണ് യാതൊരു കൂസലുമില്ലാതെ ഇവർ ഞങ്ങള് ഭക്ഷണം കഴിച്ചു എന്ന് അതുകൊണ്ടു തന്നെ ഇവരെ വിളിക്കേണ്ടത്നരഭോജികൾ എന്നാണ് വിളിക്കേണ്ടത് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്.
മരണശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും ഇവർക്ക് നൽകരുതെന്നും പൊതുജനത്തിന് അഭിപ്രായമുണ്ട്. കേരളത്തിൽ തന്നെ നടുക്കുന്നചില വെളിപ്പെടുത്തലുകൾ ആണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ലോട്ടറി വിൽപ്പനക്കാരായ രണ്ട് സ്ത്രീകളെ നീലച്ചിത്രങ്ങളിൽഅഭിനയിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വ്യാമോഹിപ്പിച്ചു എന്ന് ആണ് വൈദ്യൻ അരികിൽ എത്തിച്ചത്. തുടർന്നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്.
നാട്ടുകാർ പലരും പറയുന്നത് ഇക്കാര്യത്തെക്കുറിച്ച് വിശ്വസിക്കുവാൻ പോലും സാധിക്കുന്നില്ല എന്നതാണ്. കാരണം നാട്ടുകാർക്ക്അത്രയ്ക്ക് പ്രിയങ്കരനായിരുന്നു ഇയാൾ. ഇയാൾ ഇത്തരത്തിലുള്ള ഒരു കാര്യം ചെയ്യും എന്ന് ഒരു കാരണവശാലും വിശ്വസിക്കാൻസാധിക്കുന്നില്ല എന്നാണ് നാട്ടുകാർ മുഴുവനും പറയുന്നത്. അത്രത്തോളം നല്ല രീതിയിലായിരുന്നു നാട്ടുകാരോട് ഇയാൾഇടപെട്ടിട്ടുണ്ടായിരുന്നത്. വീട്ടിൽ ചെല്ലുന്ന സമയത്ത് ചായയും പഴങ്ങളുമൊക്കെ നൽകിയാണ് എല്ലാവരെയും സ്വീകരിച്ചിരുന്നത്.
അതുകൊണ്ടു തന്നെ സൗമ്യ ശീലനായ ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പല നാട്ടുകാരുംപറഞ്ഞു കൊണ്ടിരിക്കുന്നത്. രാത്രി സമയങ്ങളിൽ പോലും ഇവിടെ തിരുമലിനും മറ്റുമായി ആളുകൾ വരുന്നതായി ഇപ്പോൾ നാട്ടുകാർപറയുന്നുണ്ട്. രാത്രി ഒരു മണി സമയത്തൊക്കെ ആയിരുന്നു ആളുകൾ ഇവരുടെ വീട്ടിൽ തിരുമലിനും മറ്റുമായി എത്തുന്നത്. തിരുമലിനുംമറ്റുമായ ഒരുപാട് പണം പോലും ആരോടും വൈദ്യർ വാങ്ങിയതായി ആർക്കും പറയാനില്ല.