17 വർഷങ്ങൾക്ക് ശേഷം നാടിനെ മുഴുവൻ ഞെട്ടിച്ച ഒരു കേസിൽ വലിയൊരു വഴിത്തിരി വന്നിരിക്കുകയാണ്. പത്തനംതിട്ട പുല്ലാട് രേമാദേവിയെ കൊലപ്പെടുത്തിയ സംഭവം 17 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ് ഭർത്താവ് ജനാർദ്ദനൻ നായരാണ് അറസ്റ്റിലായത്.
വർഷങ്ങൾക്കു ശേഷം ഭർത്താവ് ജനാർദ്ദനൻ നായർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പറയപ്പെടുന്നത് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ജനാർദ്ദനൻ നായർ ഉറച്ച വിശ്വസിക്കുകയാണ് ചെയ്തത്.
ഇതിനിടയിൽ പ്രസവം നിർത്തിയ രമദേവിക്ക് ട്യൂബ് പ്രഗ്നൻസി ഉണ്ടാവുകയും ചെയ്തു. എന്നാൽ ജനാർദ്ദനൻ നായർ അവിഹിതബന്ധത്തിലൂടെയാണ് രമാദേവി ഗർഭിണി ആയത് എന്ന് ഉറച്ച വിശ്വസിച്ചു സർജറിയിലൂടെ ഗർഭം ഒഴിവാക്കിയെങ്കിലും ബന്ധമുണ്ട് എന്ന് ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തു തുടർന്ന് ഭാര്യ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു ചെയ്തത് വീടിനു സമീപത്തെ കെട്ടിടം പണിക്കായി തമിഴ് തൊഴിലാളികൾ എത്തിയതിന് പിന്നാലെ നിയമാദേവിയെ സംശയിക്കാൻ തുടങ്ങി
തൊഴിലാളി സംഘത്തിലെ യുവാവുമായി ഇവർ അടുപ്പത്തിലാണ് എന്നും ആരോടും പറയാതെ യുവതിയും കൊണ്ട് ഒളിച്ചോടി എന്നും ആയിരുന്നു ആദ്യം ഇയാൾ തീരുമാനിച്ചത് എന്നാൽ രമാദേവി കൊല്ലപ്പെട്ടതിനെ പിന്നാലെ തമിഴ്നാട് സ്വദേശിയെ കാണാതായതും ചേർത്ത് വായിച്ച പോലീസ് അന്വേഷണം നടത്തി കണ്ടെത്താനും പോലീസിനെ കഴിഞ്ഞില്ല തുടർന്ന് കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശിയായ യുവാവിന് ഒപ്പം പോയ യുവതിയെ കണ്ടെത്തിയതോടെ കൊലപാതകത്തിൽ സംശയമുയർന്നു തുടർന്ന് പോലീസ് അന്വേഷണത്തിൽ ഭാര്യ ജനാസനം തന്നെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തുകയാണ് ചെയ്തത്.
താൻ വീട്ടിൽ വന്നപ്പോൾ ഭാര്യ മരണപ്പെട്ടിരുന്നുവെന്നും സാധാരണ ഭാര്യ വിളിച്ചാൽ തുറക്കാത്ത അപ്പോൾ താൻ ഗ്രില്ല് തുറന്നാണ് വീടിനകത്തേക്ക് കയറുന്നത് എന്നുമായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് ഇത് എങ്ങനെയാണ് ചെയ്തത് എന്ന് കാണിച്ചു തരാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ ഇയാൾക്ക് അത് സാധിച്ചിരുന്നില്ല. അതോടെ സംശയം ബലപ്പെടുകയും ചെയ്തു പോലീസ് ആളെ കസ്റ്റഡിയിൽ എടുക്കുകയാണ് ചെയ്തത്.
യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ട് ഇയാൾ അപേക്ഷ നൽകുകയും ചെയ്തിരുന്നു ഇത്രയുമൊക്കെ ചെയ്തു വച്ചിട്ടും ഇങ്ങനെ ചെയ്യുവാനുള്ള ഇയാളുടെ ധൈര്യം എത്ര വലുതാണ് എന്നാണ് ആളുകൾ പറയുന്നത്. താൻ ചെയ്ത കള്ളത്തരം ഒളിപ്പിക്കാൻ വേണ്ടിയായിരുന്നു ഇയാൾ ഇത്തരത്തിൽ ഒരു രീതി പിൻ തുടർന്നത് എന്നും സത്യം എന്താണെങ്കിലും മറനീക്കി പുറത്തു വരുമെന്നുമാണ് ആളുകൾ പറയുന്നത്