4 മക്കളുടെ അമ്മ മലപ്പുറത്ത് നിന്നും ഭർത്താവിനെ ഉപേക്ഷിച്ച് ബംഗാൾ സ്വദേശിയായ 18 കാരനായ കാമുകനൊപ്പം ഒളിച്ചോടി !

മലപ്പുറത്ത് നിന്നും വളരെയധികം ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത് നാലു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയ യുവതി 18 കാരനായ കാമുകൻ ഒപ്പം ജീവിതം തുടങ്ങി എന്ന വാർത്തയാണ് ഇത്. ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി ആയ രാജുവിനോടൊപ്പം പോയി എന്നാണ് ഭർത്താവായ റഹീം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബീഹാർ സ്വദേശിയാണ് രാജു. കഴിഞ്ഞദിവസമാണ് ഇവരെ രണ്ടുപേരെയും കാണാതാവുന്നത് റഹീം മാർബിൾ ജോലിക്കാരനാണ് ഭാര്യ നജ്മ കുബൂസ് കമ്പനിയിലെ ജോലിക്കാരിയും രാജവം കുബൂസ് കമ്പനിയിലെ ജോലിക്കാരനാണ് എന്നാണ് പറയുന്നത് ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ് എന്നും പോലീസ് പറയുന്നു മലപ്പുറം സ്വദേശികളാണ് റഹീമും ഭാര്യയും.

യാതൊരു പരിചയവുമില്ലാതെ ഒരു ബംഗാൾ സ്വദേശിക്കൊപ്പം ഒരു സ്ത്രീ നാല് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോയി എന്ന വാർത്ത വല്ലാത്ത ഞെട്ടൽ തന്നെയാണ് നിറയ്ക്കുന്നത് ഇത്തരം വാർത്തകൾ ഇപ്പോൾ ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. എല്ലാവരെയും അമ്പരപ്പെടുത്തുകയാണ് ഈ വാർത്ത. നാലു മക്കളെ ഉപേക്ഷിച്ചു പോകാൻ എങ്ങനെയാണ് ഇവർക്ക് മനസ്സ് തോന്നിയത് എന്നാണ് പലരും ചോദിക്കുന്നത്. കുടുംബ ജീവിതത്തിന് യാതൊരു പ്രാധാന്യവും നൽകാത്ത ഒരു സ്ത്രീയാണല്ലോ ഈവരൊന്നും പലരും പറയുന്നുണ്ട് അതേസമയം ഇവരുടെ ധൈര്യത്തെക്കുറിച്ച് പറയുന്നവരും നിരവധിയാണ് യാതൊന്നും ചിന്തിക്കാതെ ഒരു ബംഗാൾ സ്വദേശിക്കൊപ്പം എന്ത് സുരക്ഷിതത്വത്തിന്റെ പേരിലാണ് ഇവർ ഒളിച്ചോടി പോയത് എന്നാണ് ചിലർ ചോദിക്കുന്നത്

മറ്റു ചിലർ പറയുന്നത് ഒരു ബംഗാൾ സ്വദേശി അവർ ഒളിച്ചോടി പോയിട്ടുണ്ടെങ്കിൽ സ്വന്തം വീട്ടിൽ അവർക്ക് അത്രത്തോളം വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകുമല്ലോ എന്നാണ്. ഏത് കാര്യത്തിനും രണ്ടുവർഷം ഉണ്ട് എന്നും ഒരു വശം മാത്രം ആലോചിക്കുന്നത് ശരിയല്ല എന്നുമാണ് പലരും പറയുന്നത് ഇന്നലെ കണ്ട ഒരു ബംഗാൾ സ്വദേശികൾ വിശ്വാസം തോന്നണമെങ്കിൽ അവർ എന്തുകൊണ്ടാണ് ഇത്രയും വർഷം ഭർത്താവിനെ കുറിച്ച് ചിന്തിക്കാതിരുന്നത് എന്നും പലരും ചോദിക്കുന്നു.

നാലു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവർ ബംഗാൾ സ്വദേശിക്കൊപ്പം പോകണമെന്നുണ്ടെങ്കിൽ അവർ എന്ത് എല്ലാം മാനസിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടാകും എന്നാണ് ചിലർ ചോദിക്കുന്നത്. എന്തൊക്കെയാണെങ്കിലും ഇത് ന്യായീകരിക്കാൻ സാധിക്കില്ല എന്നും ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു ചെയ്തത് എങ്കിൽ അവർ ആദ്യം ചെയ്യേണ്ടത് സ്വന്തം വീട്ടിൽ സംസാരിക്കുകയായിരുന്നു എന്നുമൊക്കെ മറ്റുചിലരും അഭിപ്രായപ്പെടുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply