ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയുടെ കഥ സിനിമ കഥയെ വെല്ലുന്നത്.

കഴിഞ്ഞ ദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ശ്രെദ്ധ നേടിയ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഈ പെൺകുട്ടി ഇടം നേടിയിരുന്നത് മ ക്കു മ രു ന്നു മായി ലോഡ്ജ് മുറിയിൽ നിന്നും ആണ്. ഒരു യുവാവിനോടൊപ്പം പിടിക്കപ്പെട്ട അക്ഷയ ഷാജി എന്ന പെൺകുട്ടിയെ ലോകം മുഴുവൻ കണ്ടത് വളരെ പരിഹാസത്തോടെ ആയിരുന്നു. തൊടുപുഴയിലെ ഒരു ലോഡ്ജിൽ എം ഡി എം. മുമാ യി പിടികൂടിയ അക്ഷയ. അക്ഷയ്ക്ക് ഒപ്പമുണ്ടായിരുന്ന പുരുഷൻ യൂനുസ് റസാഖ് ആയിരുന്നു. വലിയവായിൽ കരഞ്ഞ ആ പെൺകുട്ടി ഒന്നുമാത്രമാണ് പറഞ്ഞത്. തനിക്കൊന്നുമറിയില്ലെന്നും താൻ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്യാതെ പെട്ടുപോയതാണെന്നും പറഞ്ഞു കൊണ്ടാണ് ഈ പെൺകുട്ടി കരഞ്ഞത്.

പിന്നീട് ട്രോളുകളിലും മറ്റും വലിയ തോതിൽ ഈ പെൺകുട്ടി ഇടം നേടുകയും ചെയ്തു. അക്ഷയ ഷാജിയുടെ വീട്ടിലെ ചെന്ന് മാധ്യമപ്രവർത്തകരെ കാത്തിരുന്നത് ആരെയും അമ്പരപ്പിക്കുന്ന ഒരു കഥയായിരുന്നു. സിനിമയെ പോലും വെല്ലുന്ന ആ കഥ ഇങ്ങനെയാണ്, പെൺകുട്ടി പഠിച്ച ക്ലാസുകളിൽ എല്ലാം തന്നെ നല്ല വിദ്യാഭ്യാസം സ്വന്തമാക്കി. മികച്ച ഒരു വിദ്യാർത്ഥിയായ പെൺകുട്ടി എങ്ങനെയാണ് ല ഹ രി മാ ഫി യ യു ടെ കയ്യിലേക്ക് വന്നുപെട്ടത് എന്നത് ഇന്നും അജ്ഞാതമായ കാര്യം മാത്രമാണ്. അച്ഛനുമമ്മയും പറയുന്നത് പോ ലീ സ് പിടിച്ചതിനു ശേഷം ഈ കുട്ടി ഫോൺ ചെയ്യുന്നത് തനിക്ക് പനിപിടിച്ച് ആശുപത്രിയിലാണ് എന്ന് പറഞ്ഞു കൊണ്ടാണ്.

പിന്നീട് ആശുപത്രിയിലേക്ക് ഇറങ്ങിയ അമ്മ തിരികെ ഫോൺ വിളിച്ചപ്പോഴാണ് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഫോൺ എടുക്കുന്നതും അതിനെ തുടർന്ന് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നതും. അന്യമതസ്ഥനായ യൂനസ് റസാഖുമായുള്ള പ്രണയമായിരുന്നു വീട്ടിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. യുനസുമായുള്ള പ്രണയം എതിർത്ത വീട്ടുകാർക്ക് മുൻപിൽ ഭൂതത്താൻ കെട്ടിലേക്ക് എടുത്തു ചാ ടി ആ ഹ ത്യ ചെയ്യും എന്ന് പറഞ്ഞായിരുന്നു അക്ഷയ മറുപടി നൽകിയത്.

മ രി ച്ചില്ല പകരം വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. യൂനസിന്റെ വീട്ടിലും പ്രശ്നങ്ങൾ നിരവധിയായിരുന്നു. 5 നേരം നിസ്കരിക്കുന്ന യൂനസിന്റെ കുടുംബത്തിൽ ഒരു അന്യമതസ്ഥനായ പെൺകുട്ടിയെ സ്വീകരിക്കാൻ സാധിക്കില്ല എന്ന് അവരും ഉറപ്പിച്ചു പറഞ്ഞു. എങ്കിലും പ്രണയം ഒട്ടുംതന്നെ കുറഞ്ഞില്ല. അവർ ബന്ധം വീണ്ടും തുടർന്നു. പിന്നീടാണ് ഈ സംഘത്തോടൊപ്പം ഇവർ കൂടുന്നത്. റസാഖിനോട് പലതവണ താൻ ഇതൊക്കെ നിർത്തണമെന്നാവശ്യപ്പെട്ട് ഉണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ പോലീസ് പറയുന്നത് അവർ പെൺകുട്ടിയെ മാത്രം തിരഞ്ഞു കൊണ്ടായിരുന്നു അവിടേക്ക് എത്തിയതെന്നാണ്. മൂന്നാല് ദിവസമായി പെൺകുട്ടിയെ പോലീസ് നിരീക്ഷിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply